വൈക്കം: കേരളീയ സാമൂഹിക പരിവർത്തനത്തിന് ഹൈന്ദവ സമൂഹമൊന്നാകെ ചേർന്ന് നിന്ന് ജ്വലിപ്പിച്ച പോർമുഖമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷികാഘോഷ സമിതിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ.
വൈക്കം സത്യഗ്രഹ സ്മരണകൾ ഹൈന്ദവ സമാജത്തിൻ്റെ ജാത്യേതര ഏകീകരണത്തിൻ്റെ പന്ഥാവായി എന്നും സമൂഹത്തിന് ഊർജ്ജം പകരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡൻറ് ശ്രീ.വൽസൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.
പത്മശ്രീ പുരസ്കാര ജേതാവായ ശ്രീ.കുഞ്ഞോൽ മാഷ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് ശ്രി. വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. സ്വാമി സദ് സ്വരൂപാനന്ദ, ശ്രീ.പി.ജി.ബിജുകുമാർ, ശ്രീ. ഇ.എസ്.ബിജുകുമാർ, ആർ.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ആയിരത്തൊന്നംഗ സ്വാഗത സംഘ രൂപീകരണം യോഗത്തിൽ വച്ച് നടന്നു. സമൂഹത്തിലെ വിവിധ സാംസ്കാരിക പ്രമുഖർ നേതൃത്വം നൽകുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷസമിതിയുടെ പ്രവർത്തനരേഖ അവതരിപ്പിച്ചു.
🔘ഉത്തർപ്രദേശ്: മുന്‍ ബംഗാള്‍ ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.