തിരുവനന്തപുരം: 60 വയസിന് മുകളിലുള്ളവർ കോവിഡിനെതിരായ കരുതല്‍ ഡോസെടുക്കണമെന്ന് നിർദേശിച്ചിരിക്കെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം. കോവിഷീൽഡും കോര്‍ബിവാക്സിനുമാണ് സ്റ്റോക്കില്ലാത്തത്. കൂടുതല്‍ ഡോസ് വാക്സിന്‍ നൽകണമെന്ന് കേന്ദ്രത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡിന്‍റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. 60 വയസ്സിന് മുകളില്‍ ഉള്ളവരും അനുബന്ധ രോഗമുള്ളവരും കരുതല്‍ ഡോസ് നിര്‍ബന്ധമായും എടുക്കണം. പക്ഷേ സംസ്ഥാനത്ത് മതിയായ വാക്സിന്‍ ഇല്ല. കോവിഷീല്‍ഡ്, കോര്‍ബിവാക്സിന്‍ എന്നിവ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കില്ല. നിലവില്‍ കോവാക്സിന്‍ മാത്രമാണുള്ളത്. 13000 ഡോസ് കോവാക്സിനാണ് സംസ്ഥാനത്തിന്റെ ശേഖരത്തിലുള്ളത്. പക്ഷേ ഇതിന്റെ കാലാവധി ഈ മാസം കഴിയും.
10 ശതമാനം പേര്‍ മാത്രമാണ് സംസ്ഥാനത്ത് കരുതല്‍ ഡോസ് എടുത്തത്.
📚READ ALSO:
🔘ഏഷ്യയിലെ ഏറ്റവും വലിയ കലാമേള; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ കൊടിയേറും
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.