ഡൽഹി: വിദേശ ഫണ്ട് നിയന്ത്രണ നിയമഭേദഗതി ഇന്ന് വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്ക് വരുന്നു. വിവിധ ക്രൈസ്തവ സഭകളും പ്രതിപക്ഷ പാർട്ടികളും ബില്ലിലെ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം.
ബില്ലിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഭേദഗതി. ഇത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യമിട്ടുള്ളതല്ല. കേരളത്തിലെ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയ ലാഭത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.