കോയമ്പത്തൂർ;കോയമ്പത്തൂർ മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച വി.എസ്സ് അനുസ്മരണ യോഗത്തിൽ കോയമ്പത്തൂരിലെ സാമൂഹ്യ - സാംസ്ക്കാരിക പ്രവർത്ത്കരും, വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
കോയമ്പത്തൂർ മലയാളി സമാജം ഹാളിൽ നടന്ന യോഗത്തിൽ നടന്ന യോഗത്തിൽ മുൻ പാർലമെന്റ് അംഗം പി.ആർ. നടരാജൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി. എക്സിക്യൂട്ടീവ് ഡയറക്ടറുമായ കൃഷ്ണദാസ വാരൃർ, സി.പി.എം.ജില്ലാ സെക്രട്ടറി സി.പത്മനാഭൻ, കോയമ്പത്തൂർ മലയാളി സമാജം പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ,വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് പി.പത്മകുമാർ, എഫ്.സി.എം.എ.പ്രസിഡന്റ് കെ.സി.ആന്റണി, സി.ടി.എം.എ പ്രസിഡന്റ് സി.സി.സണ്ണി, കോയമ്പത്തൂർ മലയാള സാംസ്കാരിക വേദിപ്രസിഡന്റ് കെ.രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.സന്തോഷ്, സിന്കനല്ലുർ കേരള സമാജം പ്രസിഡന്റ് എം.സി.തോമസ്,
പോത്തന്നൂർ കേരള സമാജം സെക്രട്ടറി ഇക്ബാൽ, കേരള കേരള കൾച്ചറൽ സെന്റർ പ്രസിഡന്റ് വിൻസന്റ് ലൂയിസ്, ശ്രീനാരായണ മിഷൻ സ്കൂൾ ചെയർമാൻ ഡോ.സി.രാധാകൃഷ്ണൻ, ദേശാഭിമാനി റീഡേഴ്സ് ഫോറം സെക്രട്ടറി സി.പ്രഭാകരൻ, കുറിച്ചി മലയാളി സമാജം പ്രസിഡന്റ് പി.പി.വിശ്വനാഥൻ, മലയാളി കൾച്ചറൽ അസോസിയേൻ പ്രസിഡന്റ് രാമകൃഷ്ണൻ,
എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സുജിത്, എൻ. എസ്.എസ് സിന്കനല്ലുർ സെക്രട്ടറി കുളപ്പുറം ഗോപിനാഥ്, കോയമ്പത്തൂർ ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി പി.ചന്ദ്രൻ,അക്ഷിത് ഫൗൺഡേഷൻ പ്രസിഡന്റ് കെ.കെ രവി, രത്തിനപുരി എസ് എൻ ഡിപി ഭാരവാഹി സജീവൻ, ടി. എൻ. സയൻസ് ഫോറം ഭാരവാഹി പ്രൊ. രമണി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.