ക്രൂരമായ സൈബർ അതിക്രമം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ ജീവനൊടുക്കിയ സംഭവം; പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യം; അഞ്ചാം തവണയും ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടിയുടെ ആത്മഹത്യാ. പ്രതിയായ ബിനോയി ചെയ്തത് ഗുരുതരമായ കുറ്റകൃത്യം.

അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളി തിരുവനന്തപുരം പോക്സോ കോടതി. 

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഗർഭച്ഛിദ്രം നടത്തിയതിനു ശേഷവും അക്രമം തുടർന്നു. 

കൂടാതെ പ്രതിയുടെ സൈബർ ആക്രമണം മൂലമുള്ള മാനസികപ്രയാസമാകാം പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ഗുരുതരമായ സൈബർ അതിക്രമം നടത്തിയ പ്രതിക്ക് ജാമ്യം നല്‍കേണ്ടെന്ന നിലപാടാണ് പോക്സോ കോടതി എടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ ജൂണ്‍ 16-നാണ് മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !