'' ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ രാജ്യങ്ങളായ യുഎസ്,യുകെ,ജർമ്മനി, ഹമാസിന് പിന്തുണയുമായി താലിബാൻ,സിപിഎം,ഇറാൻ,കോൺഗ്രസ്,ഖത്തർ തുടങ്ങിയ സംഘടനകളും രാജ്യങ്ങളും ''

ടെൽ അവീവ്നി;രവധി ജീവനുകളെടുത്ത് ഇസ്രയേൽ– പലസ്തീൻ സംഘർഷം ദിനംപ്രതി രൂക്ഷമാകവേ പലസ്തീന്റെ സായുധപ്രസ്ഥാനമായ ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.

രാജ്യത്തെ അഭിസംബോധന ചെയ്യവേയാണു യുദ്ധം കടുക്കുമെന്നു വ്യക്തമാക്കിയുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനം.‘‘ഇസ്രയേൽ യുദ്ധത്തിലാണ്. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ രീതിയിൽ യുദ്ധം ഞങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കും. ഇസ്രയേലിനെ ആക്രമിച്ചതു തെറ്റായിരുന്നുവെന്ന് ഹമാസിന് വ്യക്തമാകും. ’’–നെതന്യാഹു വിശദീകരിച്ചു. 

ഹമാസ് തടവിലാക്കിയ ഇസ്രയേലികളുടെ ദുരിതത്തെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. ‘‘വീടുകളിൽ വച്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയാണ്. നൂറുകണക്കിനു ചെറുപ്പക്കാരെ ആഘോഷം നടക്കുന്ന സ്ഥലത്തുവച്ചു കൂട്ടക്കൊല ചെയ്തു. 

നിരവധി സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും തട്ടിക്കൊണ്ടുപോയി. കുട്ടികളെ വരെ വധിക്കുന്നു. മനുഷ്യത്വമില്ലാത്തവരാണു ഹമാസ്. ഐഎസ്ഐഎസ് ആണ് ഹമാസ്. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകണം’’–നെതന്യാഹു പറഞ്ഞു. 

അതേ സമയം ഇസ്രയേലിനെ പിന്തുണച്ച്  രാജ്യങ്ങളായ ഇന്ത്യ യുകെ,യുഎസ്,ഫ്രാൻസ്,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി.ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് താലിബാനും ഇറാനും ഖത്തറും രംഗത്തെത്തി.

കേരളത്തിലെ കോൺഗ്രസ് സിപിഐഎം നേതൃത്വവും ഹമാസിനെ പിന്തുണച്ചു രംഗത്തെത്തിയത് ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !