തൃപ്പൂണിത്തുറ: വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ നടത്തിയ സൽക്കാരത്തില്‍ ഉദയംപേരൂര്‍ മാളേകാട്ട് ശനിയാഴ്ച രാത്രിയായിരുന്നു സൽക്കാരം. ഇന്നലെ രാവിലെ വയറു വേദനയുമായി മൂന്നു പേരാണ് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
പിന്നാലെ ഏറെപ്പേര്‍ സമാന ലക്ഷണങ്ങളോടെ എത്തി. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടവരെ അഡ്മിറ്റ് ചെയ്തു.
ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിട്ടയച്ചു. 15ഓളം പേര് രാത്രി വൈകിയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒരു ഗര്‍ഭിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മീന്‍ കറി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് മെമ്ബര്‍ നിമില്‍ രാജന് പറഞ്ഞു. പങ്കെടുത്ത 70ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ.ഉദയംപേരൂര്‍ മാളേകാട്ട് ശനിയാഴ്ച രാത്രിയായിരുന്നു സത്കാരം.
ഇന്നലെ രാവിലെ വയറു വേദനയുമായി മൂന്നു പേരാണ് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പിന്നാലെ ഏറെപ്പേര്‍ സമാന ലക്ഷണങ്ങളോടെ എത്തി. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടവരെ അഡ്മിറ്റ് ചെയ്തു.
ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിട്ടയച്ചു. 15ഓളം പേര് രാത്രി വൈകിയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒരു ഗര്‍ഭിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മീന്‍ കറി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് മെമ്പർ നിമില്‍ രാജന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.