ഗുരുവായൂർ: വയോധികയെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി കൊലപ്പെടുത്തി. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്തു കഴിയുന്ന 76 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
ഇവർ മരിച്ചു എന്നു കരുതിയ സുരേഷ്, സുഹൃത്തിന്റെ സഹായത്തോടെ കല്ലു കെട്ടി തൊട്ടടുത്തുള്ള കിണറ്റിലിടുകയായിരുന്നു.
സ്ത്രീയെ കൊലപ്പെടുത്തിയ വിവരം സുരേഷ് മദ്യപാനത്തിനിടെ മറ്റു ചിലരോടു പറഞ്ഞു. അങ്ങനെയാണ് പൊലീസിനു വിവരം ലഭിച്ചത്. രാത്രിയോടെ പൊലീസും ഫയർഫോഴ്സും എത്തി കിണറ്റിൽനിന്നു മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.