തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുത്തനെ കുറച്ചതിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. നികുതിയിളവിലൂടെ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടം വരുത്തിവെച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മദ്യനികുതി കുത്തനെ കുറച്ചതിലൂടെ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടം; കർണാടക മദ്യലോബി മുഖ്യമന്ത്രിക്ക് എത്ര കോടി തന്നെന്ന് പറയണം; എം.ബി. രാജേഷ്
0
ശനിയാഴ്ച, ജൂൺ 20, 2026
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ അനുമതി നൽകിയത് നമ്മുടെ കർഷകരെ സഹായിക്കാനായിരുന്നു. അതിന് വൈനിന്റെ കുറഞ്ഞ നികുതി മാത്രമാണ് ഏർപ്പെടുത്തിയത്. മദ്യനയത്തിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും മുൻ തദ്ദേശ വകുപ്പ് മന്ത്രി കൂടിയായ എം.ബി. രാജേഷ് ആഞ്ഞടിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.