പാലാ : ഭിന്നശേഷിയുള്ളവരെ പാർശ്വ വൽക്കരിക്കാതെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട്. അങ്ങിനെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിക്കുന്ന ക്ഷസമ എന്ന സംഘടന കൂരിരുട്ടിലെ മൺചിരാതാ ണെന്ന് അരുണാപുരം വിവേകാനന്ദ ആശ്രമം അധിപതി വീത സംഗാനനന്ദ അഭിപ്രായപ്പെട്ടു.
പാലാ കടപ്പാട്ടൂർ ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷസമയുടെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി പ്രതിഭകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി വീത സംഗാനന്ദ മഹാരാജ്. സംഗമത്തിൽ ഉദ്ഘാടനം സ്വാമി വീത സംഗാനന്ദ ഭദ്രദീപം തെളിച്ച് നിർവ്വഹിച്ചു.
ചടങ്ങിൽ ക്ഷസമ ജില്ലാ പ്രസിഡണ്ട് ,കെ ജയരാജ് , ജില്ലാ ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് തുടങ്ങിയവർ പ്രസംഗിച്ചു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.