പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി മുതലെടുത്ത് രാജ്യത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകുന്നു. മാർച്ചിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലേറെ എൽ.പി.ജി. സിലിൻഡറുകളാണ് പിടിച്ചെടുത്തത്.
എന്നാൽ, പ്രതിസന്ധി കണക്കിലെടുത്ത് വാണിജ്യ എൽ.പി.ജി. വിഹിതം മുൻപത്തെക്കാൾ 70 ശതമാനമായി കുറച്ചിട്ടുണ്ട്. മാർച്ച് 23 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം അഞ്ചുകിലോയുടെ 6.6 ലക്ഷം എഫ്.ടി.എൽ. സിലിൻഡറുകൾ വിറ്റഴിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.