ദേശീയ പുരസ്‌കാര വേദിയിൽ അത്മാഭിമാനത്താൽ വാനോളം ഉയർന്ന് മലയാളികൾ

ഡൽഹി : ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവൻ ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്താനാണ് വിജയരാഘവന് അവാർഡ് ലഭിച്ചത്.

മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന് വേണ്ടി അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി.

മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ ഏഡിറ്റിങ്ങിനാണ് പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ചെറുവയൽ രാമൻ്റെ കഥ പറഞ്ഞ "നെകൽ" എന്ന ചിത്രത്തിന് നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ എം.കെ. രാമദാസ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !