ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി.
ഗാസ അധിനിവേശത്തിനെതിരായ റാലിയിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു, ന്യൂസിലാന്റിലെ, വെല്ലിംഗ്ടണിലെ റാലിയിൽ ഇത്തവണ ദൃശ്യമായത്. ഏകദേശം 2000 പ്രതിഷേധക്കാരാണ് റാലിക്കായി ഒത്തുകൂടിയത്.
അടുത്ത മാസം നടക്കുന്ന യുഎൻ നേതാക്കളുടെ യോഗത്തിൽ ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളുമായി ചേർന്ന് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണോ വേണ്ടയോ എന്ന് അവലോകനം ചെയ്യുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ 20 ഓളം നഗരങ്ങളിലും പട്ടണങ്ങളിലും പലസ്തീൻ അനുകൂല മാർച്ചുകൾ നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.