നിർബന്ധിത മതപരിവർത്തനം തടയാൻ ബിൽ പാസാക്കി രാജസ്ഥാൻ സർക്കാർ

ജയ്പൂർ:മതപരിവർത്തനം തടഞ്ഞുള്ള ബിൽ പാസാക്കി രാജസ്ഥാൻ സർക്കാർ.

ഇനി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നവർക്ക് 1 മുതൽ 5 വർഷം വരെ തടവ് ശിക്ഷയുള്ള കഠിനമായ ശിക്ഷകൾ നിർദ്ദേശിക്കുന്നത് ബില്ലെന്ന് ഉപമുഖ്യമന്ത്രിപ്രേംചന്ദ് ബൈർവ പറഞ്ഞു.

വഞ്ചന, ബലപ്രയോഗം അല്ലെങ്കിൽ അനാവശ്യ സ്വാധീനം എന്നിവയിലൂടെ ഒരാളുടെ മതം മാറ്റുന്നത് നിർദ്ദിഷ്ട ബിൽ തടയുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. മതപരിവർത്തനം തടഞ്ഞ ബിൽ രാജസ്ഥാൻ്റെ വികസനത്തിനും പൊതുക്ഷേമത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജോഗാറാം പട്ടേൽ പ്രതികരിച്ചു. 

യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ ബിജെപി ഭരണസംസ്ഥാനങ്ങൾ നേരത്തെ തന്നെ മതപരിവർത്തനം വിലയുള്ള നിയമം കൊണ്ടുവന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !