തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്.
ഒരു ബസിൽ അതിക്രമിച്ചു കയറിയിട്ടില്ല, ഡ്രൈവർ യദു ഹൈഡ്രോളിക് ഡോർ തുറന്നുനൽകിയതിന് ശേഷമാണ് ബസിനുള്ളിൽ കയറിയതെന്ന് പൊലീസ് പറയുന്നത്. മേയറും, മോശം ഭാഷ ഉപയോഗിച്ചതിന് സാക്ഷിമൊഴികളില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ സച്ചിൻ ദേവക്കെതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറി യാത്രക്കാരെ ഇറക്കിവിട്ടു തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. അസഭ്യം പറഞ്ഞതിന് മേയർക്കെതിരായ കുറ്റവും ഒഴിവാക്കിയിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ല പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.