യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം; 41 പേർ കൊല്ലപ്പെട്ടു.180ഓളം പേർക്ക് പരിക്ക്.

കിയവ്: യുക്രെയ്നിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു.180ലേറെ പേർക്ക് പരിക്കേറ്റു.

യുക്രെയ്ൻ നഗരമായ പൊൾട്ടാവയിലെ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയാണ് റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതെന്ന് പ്രസിഡൻറ് വ്ലോദിമിർസെലൻസ്കി പറഞ്ഞു. യുക്രെയ്നിലേക്ക് ഏതാനും ആഴ്ചകളായി റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച തലസ്ഥാനമായ കിയവിനെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തു. റഷ്യൻ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ മേഖലയിലേക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇന്ന് കനത്ത മിസൈലാക്രമണം നടത്തിയത്. 

പോൾട്ടാവയിലെ മിലിറ്ററി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ് കെട്ടിടത്തിനും സമീപത്തെ ആശുപത്രിക്കും നേരെ റഷ്യൻ മിസൈൽ ആക്രമണം. 41 പേർ മരിച്ചു, 180 പേർക്ക് പരിക്കേറ്റു. ജീവൻ രക്ഷിക്കാൻ പോൾട്ടാവയിലെ ആളുകൾക്ക് രക്തം ദാനം ചെയ്യുന്നു. അതെ, ദാരുണമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സെലൻസ്‌കി പ്രതിജ്ഞയെടുത്തു,2024 ഡ്രോൺ ആക്രമണങ്ങൾ നടത്തി. 

മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. മധ്യത്തിൽ ടിവി മേഖലയിലെ കനകവ മേഖല ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം രണ്ടര വർഷമായി തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !