രാജ്യത്തെ വിഭജിക്കുകയെന്ന ജിന്നയുടെ ഗുരുതരമായ പാപം എസ്പിയും കോൺഗ്രസ് പിന്തുടരുന്നു;യോഗി ആദിത്യനാഥ്

ലഖ്‌നോ:കോണിനും സമാജ് വാദി പാർട്ടിക്കും മുഹമ്മദാലി ജിന്നയുടെ ബാധ കയറിയിട്ടുണ്ടെന്ന് ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

ഇരു പാർട്ടികളും സമൂഹത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ജിന്നയുടെ പാരമ്പര്യം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."രാജ്യത്തെ വിഭജിക്കുക എന്ന ഗുരുതരമായ പാപം ജിന്ന ചെയ്തു. അത് അദ്ദേഹത്തിൻ്റെ ശ്വാസം മുട്ടിയുള്ള മരണത്തിലേക്ക് നയിച്ചു. സമൂഹത്തെ വിഭജിച്ച് എസ്പിയും മകനും സമാന പാപമാണ്," യോഗി ആദിത്യനാഫ് പറഞ്ഞു.

അയോധ്യ, കനൗജ്, കൽക്കട്ട എന്നിവയുടെ ബലാത്സംഗക്കേസുകളിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ മൗനത്തെയും ആദിത്യനാഥ് വിമർശിച്ചു. സമൂഹത്തെ ജാതിയുടെയും പ്രദേശത്തിൻ്റെയും അടിസ്ഥാനത്തിൽ വിഭജിച്ചുകൊണ്ട് രാജ്യത്തിൻ്റെ സാമൂഹിക ഘടനയെ നശിപ്പിക്കുന്നത് പ്രതിപക്ഷ സർക്കാരുകളാണ്. 

എന്നാൽ ബിജെപി സർക്കാർ വിവേചനമില്ലാതെ എല്ലാവർക്കും വീടും ജോലിയും വൈദ്യുതിയും നൽകുന്നുണ്ട് എന്ന് ആദിത്യനാഥ് പറഞ്ഞു.കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവർ അധികാരത്തിലിരുന്നപ്പോൾ അവർ സാമൂഹിക ഘടനയെ തകർത്തു." വാദി പാർട്ടി തെറ്റ് ചെയ്യും. 

സ്ത്രീകളുടെ സുരക്ഷയിൽ നിന്ന് വിട്ടുവീഴ്ച വരുത്തിയതിന് പാർട്ടി ഉത്തരവാദികളാണ്. അവർ സ്ത്രീസുരക്ഷയെ കുറിച്ച് പറയാൻ അർഹരല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ രാജ്യത്തിൻ്റെ ഹീറോകളെ അവഹേളിച്ചുവെന്നും എന്നാൽ ബിജെപി ഇവരെ ബഹുമാനിക്കുന്നവരാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !