തൃശുർ: വടക്കാഞ്ചേരിയിൽ പന്നിയങ്കര ദുര്ഗാദേവിക്ഷേത്രത്തിനടുത്തുള്ള 'പ്രശാന്തി' വീട്ടിലായിരുന്നു അന്ത്യം. ആകാശവാണിയില്‍ ചേരുന്നതിന് മുമ്പ് 1950-കളില്‍ കുറച്ചുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.
തപസ്യ കലാ-സാഹിത്യവേദി മുന്‍ കോഴിക്കോട് ജില്ല അധ്യക്ഷനും കോഴിക്കോട് അക്ഷരശ്ലോകസമിതിയിലെ മുതിര്‍ന്ന അംഗവുമാണ്.പ്രശസ്തവേദപണ്ഡിതനും സാമൂഹികപരിഷ്കര്‍ത്താവുമായ വി.കെ.നാരായണഭട്ടതിരിപ്പാടിന്റെ മകനാണ്.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിന്റെ ഭാരവാഹിയാണ്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.