
ചൈനയുമായി സൈനിക കരാറിൽ ഒപ്പുവച്ചതിനു പിന്നാലെയാണ് ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന് മുയിസു നിർദേശിച്ചത്. മേയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യൻ സൈനികനെ കണ്ടുപോകരുതെന്നാണു പ്രസിഡന്റിന്റെ ഉത്തരവ്.
ഇന്ത്യൻ സൈന്യത്തിന്റെ ആദ്യസംഘം കഴിഞ്ഞ ഞായറാഴ്ചയ്ക്കകം രാജ്യത്തുനിന്നും മടങ്ങണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു നിർദേശിച്ചിരുന്നു. ദ്വീപിന്റെ തെക്കൻ മേഖലയിൽ വിന്യസിച്ചിരുന്ന 25 ഇന്ത്യൻ സൈനികർ ഞായറാഴ്ച രാജ്യംവിട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം ഇന്നലെയാണുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.