വിൽപ്പന നിർത്തേണ്ടിവരുമെന്ന് ഓർമിപ്പിച്ച് സപ്ലൈകോ

കോട്ടയം: സപ്ലൈകോക്ക് ഭക്ഷ്യവസ്തുക്കൾതന്ന ഏജൻസികൾക്കും കമ്പനികൾക്കും കുടിശ്ശിക 650 കോടിയിൽനിന്ന് 700-ലേക്ക് കൂടി.

ഓണക്കാലത്തെ 350 കോടിയുടെ ബില്ലും കൂടി വരുമ്പോൾ കുടിശ്ശിക 1000 കോടി കവിയും. കേന്ദ്രത്തിൽനിന്നുള്ള പണം കിട്ടുമ്പോൾ തുക അനുവദിക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്.

2018 മുതലുള്ള ഓഡിറ്റ് പൂർണമാക്കാതെ പണമനുവദിക്കില്ലന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചത്. ഓഡിറ്റ് ഇതുവരെ പൂർത്തിയായിട്ടില്ല.

13 ഇനങ്ങളാണ് സബ്‌സിഡിനിരക്കിൽ സപ്ലൈകോ വിൽക്കുന്നത് അതിൽ രണ്ടിനത്തിന്റെ ടെൻഡറാണ് കഴിഞ്ഞദിവസം നടന്നത്. വിലകൂട്ടാമെങ്കിൽ ടെൻഡറിൽ പങ്കെടുക്കാമെന്നാണ് ഭൂരിഭാഗം കമ്പനികളും അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !