" അയർലണ്ടിൽ മരണപെട്ട കരുവന്നൂര്‍ സ്വദേശി വിൻസെന്റ് കരിവന്നൂർ ബാങ്ക് കൊള്ളയുടെ ഇര" പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര

അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാണ് , ദ്രോഗഡയിലെ താമസക്കാരനുമായ വിന്‍സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. 

അയര്‍ലണ്ടിലെ ദ്രോഗഡയിൽ വെച്ച് മരണപെട്ട കരുവന്നൂര്‍ സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്." ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സർക്കാരിന്റെ സഹായം വേണം.  

അയർലണ്ടിൽ  മരണപെട്ട കരുവന്നൂര്‍ സ്വദേശി വിൻസെന്റ് കരിവന്നൂർ ബാങ്ക്  കൊള്ളയുടെ ഇര"  പ്രതിഷേധവുമായി കോൺഗ്രസ് നേതാവ്  അനിൽ അക്കര. 

 Anil Akkara യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം



കരിവന്നൂർ കൊള്ളയുടെ ഇരയായി

മരണമടഞ്ഞ വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം
നാട്ടിൽ എത്തിക്കാനുള്ള
ശ്രമത്തിലാണ് അയർലണ്ടിലെ
മലയാളിസമൂഹം,
അയര്ലണ്ടിലെ ദ്രോഗഡയിൽ വെച്ച് മരണപെട്ട കരുവന്നൂര് സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം
കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിന്റെ സഹായം വേണം.
അയര്ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില് ഒരാണ് ,
ദ്രോഗഡയിലെ താമസക്കാരനുമായ വിന്സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര് സ്വദേശിയാണ്.
ദ്രോഗഡയിൽ ആദ്യമായി എത്തിയ മലയാളി കുടുംബങ്ങളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിന്റേത്.
ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്നു.
ഈ കുടുംബത്തെ സഹായിക്കാനുള്ള
നടപടികൾ ടി എൻ പ്രതാപൻ എംപിയുടെ
നേതൃത്വത്തിൽ അടിയന്തിരമായി സ്വീകരിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !