ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ അംഗമായ സഹോദരന്റെ തെറ്റിനു പ്രായശ്ചിത്തവുമായി കാഷ്മീരി യുവാവ്.
വടക്കൻ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സോപോറിലാണ് റയീസിന്റെ വസതി. മുപ്പതുവര്‍ഷത്തിലധികമായി ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്ന മേഖലയാണ് സോപോര്‍.
വിഘടനവാദി നേതാക്കളായ സയ്യദ് അലി ഷാ ഗീലാനി, അബ്ദുള്‍ ഗനി ഭട്ട്, പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്സര്‍ ഗുരു തുടങ്ങിയവര്‍ സോപോര്‍ സ്വദേശികളാണ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.