കേരളത്തിൽപൗരത്വ രജിസ്ട്രർ കൊണ്ടുവരണം. നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശികളെ പുറത്താക്കണം അഡ്വ:ബി ഗോപാലകൃഷ്ണൻ

തൃശൂർ :ആലുവയിൽ നടന്നത് ഒറ്റപ്പെട്ട സംഭവം അല്ല. ഇവർ മയക്ക്മരുന്നിന്റെ വാഹകരും അടിമകളുമാണ്. ഇവരെ പിടികൂടിയാൽ കേരളത്തിലെ മയക്ക് മരുന്ന് ലഹരി ഉപയോഗം തടയാൻ കഴിയും കൂടുതൽ ക്രൂരതകൾ ഉണ്ടാകാതിരിക്കണമെങ്കിൽ പൗരത്വ രജിസ്ടർ കൊണ്ടു വന്ന് നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശീകളെ പുറത്താക്കണം.

നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശി ക്രിമിനലുകളുടെ താവളമാണ് കേരളം. അവർക്ക് തണൽ വിരിച്ച് അതിഥി സൽക്കാരം നടത്തി ഇറച്ചിയും മൊട്ടയും  കൊടുത്ത് വോട്ടർ പട്ടികയിൽ പേരും ചേർത്ത് വോട്ട് ബാങ്ക് ആക്കുന്ന ഇടത് വലത് രാഷ്ട്രീയം അപകടകരമാണ്.

ഇവരെ കൊണ്ട് കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വഴിയെ നടക്കാൻ കഴിയാത്ത ഇടങ്ങൾ കേരളത്തിൽ വർദ്ധിച്ച് വരികയാണ്. സർക്കാരിന് ഇതിലൊന്നും താൽപ്പര്യമില്ല. മതം നോക്കി ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണം.

ഇത്രയും ഹൃദയ ഭേദകമായ ദാരുണ സംഭവം ഉണ്ടായിട്ടും കേരളത്തിലെ ഒരു മന്ത്രി പോലും ഈ കുഞ്ഞിന്റെ അന്ത്യയാത്രയിൽ പങ്കെടുത്തില്ലഎന്നത് അപമാനമാണ്. നാട്ടുകാരെ പേടിച്ചിട്ടാണ് പങ്കെടുക്കാതിരുതെന്നതെങ്കിൽ അഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് കൊണ്ട് നടന്ന ഈ ക്രൂരതയിൽ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ കേരള സർക്കാർ തയാറാകേണ്ടതായിരുന്നു അതും ഉണ്ടായില്ല കേരളത്തിൽ കുട്ടികളെ തട്ടി കൊണ്ട് പോകുന്ന

തും പിഡിപിച്ച് കൊല്ലുന്നതുംവ്യാപകമായിട്ടും സർക്കാർ അനങ്ങാത്തത് അപലപനീയമാണ്. കേരളത്തിൽ താവളമാക്കിയ അന്വദേശ തൊഴിലാളികളിൽ പൗരത്വം ഇല്ലാത്ത നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്തണം' ബംഗാൾ വഴി എത്തുന്ന ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കണം'

കൊടുംക്രൂരതക്ക് ഇരയായ കുത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !