തിരുവല്ല: റെയിൽവേ ഇരട്ടപ്പാതയ്ക്ക് ഭൂമി ഏറ്റടുത്തതിനുള്ള നഷ്ടപരിഹാരം നൽകാതിരുന്നതിനെ തുടർന്ന്, താലൂക്ക് ഓഫീസിലെ വാഹനവും മേശയും കസേരയുമടക്കമുള്ള ജംഗമവസ്തുക്കളും ജപ്തിചെയ്യാൻ ഉത്തരവ്. തിരുവല്ല സബ്‌കോടതിയുടേതാണ് ഉത്തരവ്. രണ്ട് കക്ഷികളുടെ ഹർജിയിലാണ് നടപടി.
മുംതാസിന് ലഭിക്കാനുളള നഷ്ടപരിഹാരത്തിനായി താലൂക്ക് ഓഫീസിലെ 10 കംപ്യൂട്ടറുകൾ, ഫോട്ടോകോപ്പി മെഷീൻ, 40 കസേര, 20 അലമാര, 15 മേശ, തഹസിൽദാരുടെ ചേംബറിലെ വലിയമേശയും കസേരയും ഉൾപ്പെടെ ജപ്തിചെയ്യാനും ഉത്തരവിട്ടു. വാഹനത്തിൽ ജപ്തിനോട്ടീസ് പതിപ്പിച്ചു. അടുത്ത ദിവസം ഓഫീസ് ഉപകരണങ്ങൾ ജപ്തി ചെയ്യുന്നതിനുള്ള നോട്ടീസ് പതിപ്പിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.