കൊച്ചി: കിഴക്കമ്പലം പൊയ്യക്കുന്നത്ത് നിർമാണത്തിലിരുന്ന വീട് തകർന്ന സംഭവത്തില്‍ കരാറുകാരനും ഇടനിലക്കരുമെതിരെ കേസ്.
മതിലകം സ്വദേശി നിയാസിനും എറണാകുളം സ്വദേശിയായ അഭിനന്ദിനുമെതിരെയാണ് കുപ്പയില്‍ ഇടക്കാല സില്‍വി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 ജൂലൈ മുതല്‍ 2026 ഏപ്രില്‍ വരെ ഇരുനില വീട് നിർമിച്ച് നല്‍കാമെന്ന കരാർ അടിസ്ഥാനത്തില്‍ പ്രതികള്‍ വീട്ടുടമയില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു.ഏകദേശം 25 ലക്ഷം രൂപ ഇതുവരെ നിർമാണത്തിനായി ചെലവഴിച്ചിരുന്നുവെന്നും, കെട്ടിടം തകർന്നതോടെ 45 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ സില്‍വി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.