പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നിർണ്ണായകമായ വെടിനിർത്തൽ നീക്കങ്ങൾ പ്രതിസന്ധിയിലേക്ക്. തെക്കൻ ലെബനണിൽ ആക്രമണം അവസാനിപ്പിക്കണമെന്ന നിർദ്ദേശം ഇസ്രയേൽ തള്ളിയതോടെ മേഖല വീണ്ടും യുദ്ധഭീതിയിലാണ്. എന്നാൽ സമാധാനത്തിന്റെ വാതിൽ പൂർണ്ണമായും അടയ്ക്കാതെ, വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
അമേരിക്കയുടെ കരുത്തുറ്റ നിലപാടിനെത്തുടർന്ന് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ചരക്കുകപ്പലുകൾ ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് മടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വരും ദിവസങ്ങളിലെ ചർച്ചകൾ ആഗോള സാമ്പത്തിക ക്രമത്തെയും എണ്ണ വിപണിയെയും സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.