തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥയില്‍ ഇളവു വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. മൂന്നു ടേം പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിക്കില്ല. ചിറ്റയം ഗോപകുമാര്‍, ഇ. ചന്ദ്രശേഖരന്, ഇ.കെ. വിജയന്, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല.
സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നാല് സിപിഐ മന്ത്രിമാരും അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും.
നെടുമങ്ങാട് - ജി.ആര്.അനില്‍, ചിറയിന്‍കീഴ് - മനോജ് ബി. ഇടമന, ചാത്തന്നൂര്‍ - ആര്. രാജേന്ദ്രന്, ആര്. സജിലാല്‍, പുനലൂര്‍-സാം കെ. ഡാനിയേല്‍,
ചടയമംഗലം - ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി - എം.എസ്.താര, അടൂര്‍-സി.എ. അരുണ്‍കുമാര്‍, ഹരിപ്പാട് - ടി.ടി. ജിസ്മോന്, ചേര്‍ത്തല - പി. പ്രസാദ്, വൈക്കം - പി. പ്രദീപ്, സി.കെ. ആശ, പീരുമേട് - കെ. സലീംകുമാര്‍, പറവൂര്‍ - എന്‍.അരുണ്‍, കെ.കെ. അഷ്റഫ്.
മൂവാറ്റുപുഴ - എന്‍.അരുണ്‍, എല്‍ദോ എബ്രഹാം, തൃശൂര്‍ - പി. ബാലചന്ദ്രന്, ഒല്ലൂര്‍ - കെ. രാജന്,
നാട്ടിക - സി.സി. മുകുന്ദന്, കൈപ്പമംഗലം - ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍ - വി.ആര്. സുനില്‍കുമാര്‍, മണ്ണാര്‍കാട് - കെ.പി.സുരേഷ് രാജ്, പട്ടാമ്പി - മുഹമ്മദ് മുഹ്സിന്, എറനാട് - പൊതുസ്വതന്ത്രന്, തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്, മഞ്ചേരി - അജിത് കൊളാടി, നാദാപുരം - പി. വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദന് പള്ളിക്കാപ്പില്‍ എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.