കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെള്ളിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
പ്രതികൾക്കെതിരേ കൂട്ടബലാത്സംഗം ചുമത്തപ്പെട്ടിട്ടുള്ളതിനാൽ കടുത്തശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞിരുന്നു.നടൻ ദിലീപ് ഉൾപ്പെടെയുള്ള നാലു പ്രതികളെ വെറുതേവിടുകയും നടനെതിരേയുള്ള ഗൂഢാലോചനാക്കുറ്റം കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിൽ അന്വേഷണസംഘത്തിനെതിരേ വിധിയിൽ ഗൗരവമായ വിലയിരുത്തലുകളുണ്ടാകുമോയെന്നും ചോദ്യമുയരുന്നു.
വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നടൻ ദിലീപും തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യമുന്നയിച്ചേക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.