കാഠ്‌മണ്ഡു: നേപ്പാളിൽ ട്രെക്കിങ് യാത്രക്കിടെ കാണാതായ ഇന്ത്യൻ വിനോദ സഞ്ചാരികളായ 2 പേരെ മഞ്ഞിനടിയിൽ നിന്നും കണ്ടെടുത്തതായി നേപ്പാൾ ഉദ്യോഗസ്ഥർ അറിയിച്ചു.
ആശ്രമം സന്ദർശിച്ച ശേഷം തിരിച്ച് വരുമെന്നാണ് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ ഹോട്ടലിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പൊലീസിൽ വിവരം അയിക്കുകയായിരുന്നു.ഒക്ടോബർ 20ന് കാണാതായ അച്ഛന്റെയും മകളുടെയും ആഴ്ചകളോളം നീണ്ട് നിന്ന തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. ഗുജറാത്ത് സ്വദേശികളായ ജിഗ്നേഷ് കുമാർ ലല്ലുഭായി പട്ടേൽ, 17 വയസ്സുള്ള മകൾ പ്രിയാൻഷി കുമാരി പട്ടേൽ എന്നിവരാണ് മരിച്ചത്..
ജിഗ്നേഷ് കുമാർ വർഷങ്ങളായി സൂറത്തിലെ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മകൾ പ്രിയാൻഷി +1 ക്ലാസ് വിദ്യാർഥിനിയാണ്. സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ 2018 മുതൽ നിരവധി ട്രെക്കിങ് യാത്രകളിൽ ഒരുമിച്ച് പോയിട്ടുണ്ട്...








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.