ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങി ഒന്നര മണിക്കൂറായി വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. കുഞ്ഞുങ്ങൾ അടക്കം 5 സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ് കഴിഞ്ഞ ഒന്നര മണിക്കൂറായി അഞ്ചു പേർ കുടുങ്ങി കിടക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബമാണ് കുടുങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത് ആനച്ചാലിലാണ് ഈ സ്കൈ ഡൈനിങ് ഉള്ളത് അപ്പോൾ മൂന്നാറിലൊക്കെ പോകുന്ന വിമസഞ്ചാരികളാണ് പ്രധാനമായും കൈരണിയിൽ കയറാനായി എത്തുകയും ചെയ്യുന്നത്.
വിവരം അനുസരിച്ച് അവിടെയുള്ള ആളുകൾ പറയുന്ന വിവരം അനുസരിച്ച് രണ്ടും നാലും വയസ്സുള്ള രണ്ട് കുഞ്ഞുകളും ജീവനക്കാരും അടക്കം അഞ്ചു പേരാണ് ഈ കൈ ഡൈനിങ്ങിൽ ഉള്ളത്. ഏതാണ്ട് 1000 അടിയോളം ഉയരത്തിലാണ് ഈ കൈ ഡൈനിങ് ഇപ്പോൾ ഉള്ളത്.
ഒന്നര മണിക്കൂർ മുമ്പാണ് ഈ ക്രെയിൻ സാങ്കേതിക തകരാർ ഉണ്ടായി എന്നാണ് പറയുന്നത്. ഈ ക്രെയിൻ ഉപയോഗിച്ചുകൊണ്ടാണ് ഈ സ്കൈ ഡൈനിങ് പൊക്കി നിർത്തുന്നത്. ഈ ക്രെയിൻ ഒരു സ്വിച്ചിൽ ഉണ്ടായ തകരാറാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് മനസ്സിലാക്കുന്നത്. ഈ ക്രെയിനിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് ഫയർഫോഴ്സിന്റെ സഹായം അവർ തേടിയിട്ടില്ല, പക്ഷേ അവിടെ ഈ ക്രെയിനുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ട്, ഈ ക്രെയിന്‍ നന്നാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.