കൊളംബോ : അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കയുടെ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെയെ(79) കൊളംബോ നാഷനൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കോടതി 26 വരെ റിമാൻഡ് ചെയ്ത അദ്ദേഹത്തെ വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞാണു ജയിലിലെ ആശുപത്രിയിലാക്കിയത്. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്നതായിരുന്നു പ്രശ്നം.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നാഷനൽ ആശുപത്രിയിലേക്കു മാറ്റിയത്. അധികാരത്തിലിരിക്കേ സർക്കാർപണം ദുരുപയോഗം ചെയ്തെന്ന കേസിൽ വെള്ളിയാഴ്ചയാണ് റനിലിനെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.