പാലാ ;മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു,
പാലാ ഈരാറ്റുപേട്ട ആറാം മൈലിനു സമീപം ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ സഹോദരിക്കൊപ്പം കുളിക്കാണാനിറങ്ങിയ അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകൾ ഐറിൻ ജിമ്മി (18)യാണ് മീനച്ചിലാറ്റിൽ ഒഴുക്കില്പെട്ടത്,
തുടർന്ന് സന്നദ്ധ സംഘടനാ പ്രവർത്തകരും ഫയർഫോഴ്‌സും സ്ഥലത്തെത്തി പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു തുടർന്ന് മുങ്ങി താഴ്ന്ന പെൺകുട്ടിയെ കണ്ടെത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരണാനപ്പെടുകയായിരുന്നു,
അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.