ന്യൂഡൽഹി: തമിഴ്നാട് എഡിജിപി എച്ച്.എം. ജയറാമിനെ അറസ്റ്റ് ചെയ്യാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസന്വേഷണം സംസ്ഥാന പൊലീസിന്റെ സിബി–സിഐഡിക്കു കൈമാറി.
കേസ് മറ്റൊരു ബെഞ്ചിലേക്കു മാറ്റാൻ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നിർദേശം നൽകി.
സസ്പെൻഡ് ചെയ്തതിനെതിരെ ജയറാമിനു വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.