ദിസ്പൂർ: റെസ്റ്റോറേറ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും പൂർണമായി നിരോധിച്ച അസം സർക്കാർ.
ബീഫ് ഉപഭോഗം സംബന്ധിച്ച തീരുമാനം നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗത്തിലാണ്. സംസ്ഥാനത്ത് ബീഫ് നിരോധിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് അറിയിച്ചത്.
നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം അഞ്ച് കിലോമീറ്റർ പരിധിയിൽ ബീഫ് കഴിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനം നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.