ചെന്നൈ: ചെന്നൈയിലെ പല്ലാവരം കൻ്റോൺമെൻ്റിൽ 37 പേരിൽ 3 പേരുടെ മരണത്തിന് കാരണം മലിനമായ കുടിവെള്ളമാണെന്ന് പ്രദേശത്തെ ജനങ്ങൾ കുറ്റപ്പെടുത്തി.
താംബരത്തിന് തൊട്ടടുത്തുള്ള പല്ലാവരം കൻ്റോൺമെൻ്റ് ഏരിയയിൽ ഇന്നലെ രാത്രി കോർപറേഷൻ വിതരണം ചെയ്ത കുടിവെള്ളം 37 പേരെ ആണ് ദുരിതത്തിൽ ആക്കിയത്. . പ്രധാനമായും പല്ലാവരം മേട്ടുത്തെരു, മുത്തുമാരിയമ്മൻ കോവിൽ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്ന സാഹചര്യത്തെത്തുടർന്ന് 18 പേർ ക്രോംപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്.തിരുവെടി, മോഹനരംഗം എന്നീ രണ്ടുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. കു . 83 വയസ്സുള്ള മറ്റൊരാൾ ആശുപത്രിയിൽവച്ച് മരിച്ചു.മലിനജലം കലർന്ന കുടിവെള്ളം: ചെന്നൈയിൽ 3 പേർക്ക് ദാരുണാന്ത്യം, 30ലധികം പേർ ആശുപത്രിയിൽ,
0
വ്യാഴാഴ്ച, ഡിസംബർ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.