110 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച 110 ലിമിറ്റഡ് വിദേശമദ്യം മണ്ണാർക്കാട് എകെസൈസ് പിടി കൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാറ്റൊരാൾ ഓടി രക്ഷപെട്ടു.

 മദ്യം കടത്താനുപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. അട്ടപ്പാടി കള്ളമല ചിമ്മിനിക്കാട് വീട്ടിൽ മനു (30) ആൺപിടിയിലായത്. സുഹൃത്തും കള്ളമല സ്വദേശിയുമായ വിത്സൻ ഓടി രക്ഷപ്പെട്ടു. ശനിയാഴ്‌ച പുലർച്ചെ കാഞ്ഞിരപ്പുഴ കാഞ്ഞിരത്തുവെച്ച സംഭവം. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥൻ ലഭിച രഹസ്യവിവരത്തെ തുടർന് റെ ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫിൻ്റെ സ്ഥാപനമാണ് വാഹനാപകട ശോധന നടത്തിയത്. 

എക്സൈസിൻ്റെ വാഹനം കണ്ടതോടെ നിർത്താതെ പോയ കാറിനേയും ബൈക്കിനേയും പിന്തുടരുകയും കാറിലുണ്ടായ മനുവിനേയും സാഹസികമായി പിടിച്ചുനിൽക്കുകയും ചെയ്തു. ബൈക്ക് കൈവശം വെച്ചിരുന്ന ബാഗും ഉപേക്ഷിച്ച് വിത്സൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിലും ബൈക്കിലുമുണ്ടായ ബാഗുക ളിൽനിന്ന് മദ്യം കണ്ടെടുത്തു. അട്ടപ്പാടിയിലെക്ക് മദ്യം കടത്തിയ ഇവർ മുമ്പും പിടിയിലായിട്ടുണ്ടെൻ ഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

ഓണക്കാലമായാൽ മദ്യം വന്തോതിൽ അട്ടപ്പാടി വുരുകളിയിലേക്ക് കടത്താ സാധ്യതയുള്ളതിനാൾ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞു. അസി. ഇൻസ്‌പെക്ടർ ബഷീർകുട്ടി, എക്‌സൈസ് ഗ്രേഡ് പ്രൈവറ്റ് ഓഫീസർ ഐ. ഹംസ, സിവിൽ എക്സൈസ് ഒഫിസർമാരായ ഷിബിൻ ദാസ്, അശ്വന്ദ്, ഡ്രൈവർ നൂപ് തുടങ്ങിയവരും സംഘത്തിലുണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !