കൊച്ചി: കാന്‍സര്‍ ചികിത്സാരംഗത്തെ അശാസ്ത്രീയ ചികിത്സാരീതികള്‍ക്ക് ക്രിമിനല്‍ കുറ്റം ചുമത്തി പരിഹാരം കണ്ടെത്തണമെന്ന് കാന്‍സര്‍ രോഗവിദഗ്ധന് ഡോ. വി.പി. ഗംഗാധരന്.
ഊതിക്കെട്ടിച്ചും ഹിമാലയത്തിലെ ഉപ്പ് ശ്വസിക്കാന്‍ നല്‍കിയുമൊക്കെ കാന്‍സര്‍ മാറ്റാമെന്ന് വാഗ്ദാനം നല്കുന്നവരുണ്ട്.
ചികിത്സ പാതിവഴിയില്‍ നിര്‍ത്തി അത്തരം അശാസ്ത്രീയ ചികിത്സകള്‍ക്ക് പിന്നാലെ പോകുന്നവരോട് കര്‍ശന നിലപാട് എടുക്കാറുണ്ട്.
കാന്‍സര്‍ ബാധിതയായ അമ്മ നല്കുന്ന മിഠായി കൊച്ചുമകന് കൊടുക്കാതിരുന്ന മകനും കാന്‍സര്‍ ബാധിച്ച ഭാര്യ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന ഭര്‍ത്താവുമുണ്ട്. ഇത്തരം സ്റ്റിഗ്മകള്‍ മാറേണ്ടതുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.