ബെംഗളൂരു: രണ്ടാംഘട്ട റഡാർ പരിശോധനയിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന പ്രദേശം കണ്ടെത്തിയാതായി സംഘം. 70% യന്ത്രഭാഗങ്ങൾ തന്നെയെന്ന് സംഘം അറിയിച്ചു. ഇവിടെ മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി വീണ്ടും ശക്താമായ മഴ തുടരുകയാണ്. എങ്കിലും വൈകാതെ തന്നെ അർജുൻ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അതേസമയം രക്ഷാദൗത്യം രാത്രിയും തുടരും.
അർജുനെ ഇന്ന് രാത്രി തന്നെ കണ്ടെത്താൻ തീവ്രശ്രമം നടക്കുകയാണ്. കണ്ടെത്തിയാൽ ഉടൻ മണിപ്പാൽ മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസുകളും തയ്യാറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.