ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന സഫെ പാനൽ എന്ന ഫ്ലൈവുഡ് കമ്പനിക്ക് 25000 രൂപ പിഴ ചുമത്തി.
ഗ്രാമപഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് പ്രവർത്തകർ ജലത്തിന്റെ സാമ്പിൾ ശേഖരിച്ചു പോയി. കമ്പനിക്ക് സമീപമുള്ള തോട്ടിലും പാടത്തും വേമ്പനാട് കായലിലേക്കും ആണ് രാസമാലിന്യം കലർന്ന ജലം ഒരുക്കിവിട്ടത്ഇത് പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ശാരീരിക ബുദ്ധിമുട്ട് ഉൾപ്പെടെ അനുഭവപ്പെട്ടു. നിരവധി മത്സ്യങ്ങളും ചത്തുപൊങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.