ഗുണ്ടാ നേതാവ് മുഖ്താര്‍ അൻസാരിക്കെതിരെ (Mukhtar Ansari) തീവ്രവാദ നിരോധന നിയമം (പോട്ട) ചുമത്തിയതിനെ തുടർന്ന് താൻ നേരിട്ട വെല്ലുവിളി നിറഞ്ഞ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഡിഎസ്പി ശൈലേന്ദ്ര സിംഗ്. 2004 ജനുവരിയിൽ ആണ് മുഖ്താര്‍ അന്‍സാരിക്കെതിരെ പോട്ട ചുമത്തിയത്.
തുടർന്ന് ഉത്തർപ്രദേശിലെ അന്നത്തെ മുലായം സിംഗ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാർ 15 ദിവസത്തിനുള്ളിൽ തന്നെ രാജിവയ്ക്കാൻ നിർബന്ധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ അന്നത്തെ സർക്കാർ ഭരണത്തിൽ ഗുണ്ടാസംഘങ്ങൾ ജയിലിനുള്ളിൽ വച്ചാണ് തങ്ങളുടെ സാമ്രാജ്യം ഭരിച്ചിരുന്നതെന്നും ശൈലേന്ദ്ര സിംഗ് ആരോപിച്ചു.ഗുണ്ടാ നേതാവ് മുഖ്താര്‍ അൻസാരിക്കെതിരെ (Mukhtar Ansari) തീവ്രവാദ നിരോധന നിയമം (പോട്ട) ചുമത്തിയതിനെ തുടർന്ന് താൻ നേരിട്ട വെല്ലുവിളി നിറഞ്ഞ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഡിഎസ്പി ശൈലേന്ദ്ര സിംഗ്.
0
ശനിയാഴ്ച, മാർച്ച് 30, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.