കൊല്ലം: വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാളുടെ വളരെ മോശമായി സംസാരം. തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ ഏറ്റുമാനൂർ ഗ്രൂപ്പ് ശാസ്താംകോട്ട സബ് ഗ്രൂപ്പില്‍ വള്ളിക്കാവ് ദേവസ്വത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്യുന്ന രാഹുല്‍ ചന്ദ്രൻ (ശങ്കർ) എന്ന ആളുടെ പേരില്‍ ആണ് ഈ ശബ്ദ സന്ദേശം ദേവസ്വം ബോർഡ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.
നരേന്ദ്ര മോഡിയേയും അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിച്ചു സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് ആണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് ദേവസ്വം ബോർഡും പോലിസും ഇതേ വരെ അന്വേഷണം നടത്തിയിട്ടില്ല.അതേ സമയം സംഭവം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിയില്‍ പെട്ടതായിയാണ് സുചന. എന്നാല്‍ തന്റെ സംഭാഷണം എഡിറ്റ് ചെയ്തു ആണ് പ്രചരിപ്പിക്കുന്നത് എന്നും മറുവശത്തു പറഞ്ഞത് കൂടി അന്വേഷിക്കണം എന്നും രാഹുല്‍ ചന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.