നെടുമങ്ങാട്: ഭാര്യയുടെ അമ്മൂമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പത്ത് വര്‍ഷത്തിന് ശേഷം നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
വിതുരയില്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. റൂറല്‍ എസ്.പി കിരണ്‍ നാരായണിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്
നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാര്‍, സ്റ്റേഷൻ ഓഫീസര്‍ ശ്രീകുമാരൻ നായര്‍, എസ്.ഐ മുഹ്സിൻ മുഹമ്മദ്, സി.പി.ഒ മുഹമ്മദ് റിസ്വാൻ, ജിജിൻ, അനുചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.