ഡല്‍ഹി: കള്ളപ്പണ കേസുകളില്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റം ചുമത്തുന്നതില്‍ വ്യക്തത വരുത്തി സുപ്രീംകോടതി.
കള്ളപ്പണക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അലയൻസ് സര്‍വകലാശാല വി.സി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍വകലാശാല ഫണ്ടുകളില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം.
കള്ളപ്പണം തടയല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കുറ്റങ്ങള്‍ക്കല്ലാതെ ഗൂഢാലോചനാക്കുറ്റം ചുമത്താനാകില്ല. ഇ.ഡി മറിച്ചൊരു നിലപാടെടുക്കുന്നത് നിയമത്തെ അര്‍ത്ഥശൂന്യമാക്കുമെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കള്ളപ്പണക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അലയൻസ് സര്‍വകലാശാല വി.സി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍വകലാശാല ഫണ്ടുകളില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.