ഷെയ്ഖ്പുര: ബിഹാറിലെ സര്‍ക്കാര്‍ സ്കൂളിന് വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഭീഷണി..jpeg)
പ്രിൻസിപ്പല്‍ സത്യേന്ദ്ര കുമാര്‍ ചൗധരിയുടെ രേഖാമൂലമുള്ള പരാതി പ്രകാരം നവംബര്‍ 29 ന് ഒരു മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ നിരവധി കുടുംബാംഗങ്ങള്‍ സ്കൂളില്‍ അതിക്രമിച്ച് കയറി.
ക്ലാസ് മുറിക്കുള്ളില്‍ ശിരോവസ്ത്രം അഴിക്കാൻ ടീച്ചിംഗ് സ്റ്റാഫ് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടത് അവര്‍ ചോദ്യം ചെയ്തു. തങ്ങളുടെ പെണ്‍കുട്ടികളെ അവരുടെ ആചാരങ്ങള്‍ പാലിക്കാൻ അനുവദിച്ചില്ലെങ്കില്‍ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് അവര്‍ പ്രിൻസിപ്പലിനോട് പറഞ്ഞു.
പ്രിൻസിപ്പലിന്റെ പരാതി പ്രകാരം തങ്ങളുടെ ആവശ്യം ശ്രദ്ധിക്കാത്തവരുടെ തലവെട്ടുമെന്ന് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായും ഡിഇഒ പറഞ്ഞു. വിഷയം ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ അന്വേഷിക്കുകയാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തി…




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.