എറണാകുളം: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കീഴിലുള്ള മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഭരണത്തലവൻ ഇനി മുതൽ ഔദ്യോഗികമായി "മലങ്കര മെത്രാപ്പോലീത്ത" എന്ന പേരിൽ അറിയപ്പെടും.
സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭ മാനേജിംഗ് കമ്മറ്റിയാണ് ഐക്യകണ്ഠേനെ പ്രമേയത്തിന് അംഗീകാരം നൽകിയത്.ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയാണ് പ്രമേയം അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.