കാസര്‍ഗോഡ്: കാസര്‍ഗോഡ് നവകേരള സദസില്‍ നല്കിയ പരാതിയില്‍ ഒരാഴ്ച്ചക്കുള്ളില്‍ പരിഹാരം.
ആറ് മാസം മുൻപാണ് മന്നിപ്പാടി സ്വദേശി അനഘയ്ക്ക് കാക്കനാട് സ്റ്റാര്‍ട്ടപ്പ് കമ്പിനിയില്‍ ജോലി ലഭിച്ചത്. ജോലി ചെയ്യാൻ ലാപ്ടോപ്പ് ആവശ്യമാണെന്നും ലാപ്ടോപ് ഇല്ലാത്തവര്‍ക്ക് 30% പണമടിച്ചാല്‍ ബാക്കി തുക സബ്സിഡിയായി ലഭിക്കുമെന്നും കമ്പിനി അറിയിച്ചു.
ഇത് വിശ്വസിച്ച അനഘ നാല്പതിനായിരം രൂപ നല്കി. ആറ് മാസം കഴിഞ്ഞിട്ടും ജോലിയുമില്ല ലാപ്ടോപ്പുമില്ല. ഇതോടെയാണ് കാസര്‍ഗോഡ് മണ്ഡലത്തിലെ നവകേരള സദസ്സില്‍ എത്തി അച്ഛൻ വിജയചന്ദ്രൻ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.