കര്‍ണാടക: സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞു പിതാവിനെ മകന് കൊലപ്പെടുത്തി. ബുധാഴ്ച്ച രാത്രി കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിലായിരുന്നു സംഭവം.
അതിനാല്‍ ഭക്ഷണം തയ്യാറാക്കിയിരുന്നത് മകന് ദര്‍ശനാണ്. ദര്ശന് ഉണ്ടാക്കിയ സാമ്പാറില്‍ മുളക് കൂടെയിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിന് തുടര്‍ന്ന് പ്രകോപിതനായ ദര്ശന് പിതാവിനെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പ മരണപ്പെട്ടു. വിരാജ്പേട്ട റൂറല്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.