കൊച്ചി: കിഫ്ബി വിദേശത്ത് മസാലബോണ്ടുകളിറക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇഡി അധികൃതര്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ എന്തിനാണു തേടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
തുടര്‍ച്ചയായി സമന്‍സ് നല്കുന്നതിനെയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിട്ടുള്ളതെന്നും അന്വേഷണം തുടരാന്‍ തടസമില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് അന്വേഷണം തടസപ്പെട്ടെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എ.എല്‍. സുന്ദരേശന് പറഞ്ഞപ്പോഴാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.