കൊച്ചി: ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഫണ്ടിന്റെ ലഭ്യതയില്ലായ്മയാണ് വിദ്യാലയങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ വൈകുന്നതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി.
ഫണ്ട് കൃത്യമായി നല്‍കിയില്ലെങ്കില്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കുടിശിക പലിശ സഹിതം നല്‍കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ ഇടപെടല്‍. വിശദ വാദത്തിനായി കേസ് 13-ലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.