തിരുവനന്തപുരം: ഡാമുകളില്‍ വെള്ളം കുറഞ്ഞതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നതയോഗം ഇന്ന്.
നിലവില്‍ ഡാമുകളില്‍ സംഭരണശേഷിയുടെ 37% വെള്ളമാണ് അവശേഷിക്കുന്നത്. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതോടെ പുറത്തുനിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്.വൈദ്യുതി വിതരണ കമ്പനികളുമായി ഹ്രസ്വ കരാറിലേര്‍പ്പെട്ടെങ്കിലും മുമ്ബ് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഇവിടെ നിന്നും വൈദ്യുതി ലഭിക്കുന്നത്. നിരക്ക് വര്‍ദ്ധനവ് വേണ്ടിവരുമെന്നാണ് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി നല്കുന്ന സൂചന.
വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ അധിക ചെലവിന്റെ പേരില്‍ ഇപ്പോള്‍ തന്നെ യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജായി ഉപഭോക്താക്കള്‍ നിന്ന് ഈടാക്കുന്നുണ്ട്. വൈകുന്നേരം നാലുമണിക്കാണ് മന്ത്രി തല യോഗം ചേരുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.